കേരളത്തിന് 5000 കോടി കടാശ്വാസമായി നൽകാമെന്ന കേന്ദ്ര നിർദ്ദേശം തള്ളി കേരളം.
10000 കോടി ഉടൻ വേണമെന്ന് കേരളം.
സുപ്രീം കോടതി വാദം കേൾക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ്.
കേരളത്തിന് 5000 കോടി കടം എടുക്കാം എന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.
കേരളം ഇതിനെതിരെ ഹർജി നൽകി നൽകി. കപിൽ സിപലാണ് കേരളത്തിനു വേണ്ടി ഹാജരായത്.