സാഹിത്യ നിരൂപകനും സാംസ്കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു .
അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം.
കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാഡമി അംഗം, സമസ്ത കേരളസാഹിത്യ പരിഷത്ത് നിർവാഹകസമിതി...
കോട്ടയം നാട്ടകത്ത് സ്ഥാപിക്കുന്ന ഭാഷ' -സാഹിത്യ-സാംസ്കാരിക മ്യൂസിയമായ അക്ഷര മ്യൂസിയത്തിലേക്കുള്ള കാരൂർ നീലകണ്ഠ പിള്ളയുടെ അർധകായ പ്രതിമ ഇന്നെത്തും.
രാവിലെ 9.30-ന് ശില്പി ശ്രീകുമാർ ഉണ്ണികൃഷ്ണൻ്റെ...
ബില്യണറായ ഷെർമാൻ, തനിക്ക് ഒരു അനന്തരാവകാശി ഇല്ലാത്തതിൽ അതീവ ദുഖിതനാണ്. അയാളുടെ ഭാര്യ ഷാനോൺ അതിസുന്ദരിയും ധാരാളം ആരാധകരുള്ള ഒരു ഗായികയുമാണ്.ഷെർമാന് സംഗീതത്തിലൊന്നും വലിയ...
എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പുരസ്കാരങ്ങൾ സമ്മാനിക്കും.-മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: കെ.എ. കൊടുങ്ങല്ലൂർ സാഹിത്യ പുരസ്കാരങ്ങൾ 2024 സെപ്റ്റംബർ 6 വൈകീട്ട്...
അശോകൻ മന്നൂർകോണം
അറ്റമില്ലാത്ത ജിജ്ഞാസകളിലേക്കു നിഗൂഢ ലോകം തുറന്നിടുന്ന പുസ്തകങ്ങൾ……!ത്രില്ലർ വായനക്കാരുടെ ലോകത്ത് അദ്ഭുതങ്ങൾ സൃഷ്ടിച്ച പുസ്തകങ്ങങ്ങൾ……വിൽപ്പനയിലും ആസ്വാദനത്തിലും നൂറുമേനി കൊയ്തെടുത്ത പുസ്തകങ്ങൾ…..ഇത്തരം വിശേഷണങ്ങൾ അവകാശപ്പെടാവുന്ന പുസ്തകങ്ങൾ ഇതുപോലെ വേറെയില്ല…!ഏതാണ് ഈ പുസ്തകങ്ങൾ?ജെയിംസ് ഹാഡ്ലി...
കവിത - സിന്ധു സൂസൻ വർഗ്ഗീസ്
വെളുത്ത പൂക്കളിൽപേരറിയാത്തൊരു ദേവതമന്ത്രമൂതിപ്പോയിട്ടുണ്ട്.
കാലം തെറ്റിപ്പൂത്തപാലമരത്തിന്മേലുണ്ട്പ്രണയത്തിൽതറഞ്ഞൊരുത്തി.
ഇലഞ്ഞിച്ചോട്ടിലെ നക്ഷത്രങ്ങളെനോവിക്കാത്തവണ്ണംനടന്നുപോകുന്നുണ്ട്സ്വപ്നത്തിലൂടൊരുവൾ.
തലയിണച്ചൂടിൽമൂർച്ഛിച്ചു കിടക്കുന്നഗന്ധരാജന്റെ ദളങ്ങൾഏതോ രാമഴകൾഓർത്തെടുക്കുന്നുണ്ട് .
നാരകപ്പൂമൊട്ടുകളുടെഇതൾക്കാമ്പിൽസ്വർണ്ണപ്പൊടികളിൽകുറിച്ചിട്ടൊരു രഹസ്യമുണ്ട് .
നിന്റെ ജനാലയ്ക്കപ്പുറത്തെകാപ്പിച്ചില്ലകളിൽ,ഓർമ്മിക്കപ്പെടാത്തഒരുവളുടെ നിശ്വാസങ്ങൾമഞ്ഞുപൂക്കളായ്ഉറഞ്ഞു നിൽപ്പാണ് .
വെളുത്ത പൂക്കളിൽപ്രണയമെന്നോമരണമെന്നോപേരുള്ളൊരു ദേവതമെല്ലെ ചുംബിക്കുന്നുണ്ട് !
വെളുത്ത പൂക്കൾ/...
സ്മിതാ. ആർ. നായർ
വിഷാദത്തിൻ്റെ താഴ്വരയിൽ കലേഷ് വസിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് എട്ടു മാസം കഴിഞ്ഞു. മൗനമുറഞ്ഞു കൂടിയ ആ കണ്ണുകളിൽ ഏത് ഭാവമാണെന്ന് വായിച്ചെടുക്കാനാവില്ല.തൻ്റെ മുറിയിലെപുസ്തകങ്ങളാണ് അവന്റെ...
ലബോറട്ടറി അസിസ്റ്റന്റിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ട് അയാള്‍ ധൃതിയില്‍ കൈ കഴുകി. അയാള്‍ കുറച്ചു ദിവസങ്ങള്‍ അവധിയിലായിരിക്കും. അടുത്തയാഴ്ചയാണ് അയാളുടെ വിവാഹം.
അതിനുള്ള ഒരുക്കങ്ങള്‍ അയാള്‍ക്ക് ചെയ്യാനുണ്ടായിരുന്നു ശാസ്ത്രത്തെ ഏറെ സ്നേഹിച്ച തനിക്ക്...
''ങേ! ഈ രാത്രിയിൽ ആരാണ് ഇവിടേക്ക് ഇനി കയറിവരുന്നത്?''
സഹായത്തിന് ആരുമില്ലാത്ത ഒരു സ്ത്രീ താമസിക്കുന്ന വീടാണെന്ന് അറിഞ്ഞ് വല്ല സാമൂഹ്യദ്രോഹികളും?
ശ്രീധരന് ആശങ്കയായി.
ഒരു നിഴൽരൂപം വീടിനു നേർക്ക് നടന്നടുക്കുന്നത് അയാൾ കണ്ടു. ഇരുട്ടു കാരണം അതാരാണെന്ന് അയാൾക്ക് മനസ്സിലായില്ല.
ആ രൂപം വരാന്തയിലേക്ക് കയറി.
വന്ന വ്യക്തിയെ തിരിച്ചറിഞ്ഞെന്നവണ്ണം ദേവി ഇരുന്നിടത്തുനിന്നും വേഗം എഴുന്നേറ്റു.
''എന്താണ് വരാൻ ഇത്ര താമസിച്ചത്?''